'വെള്ളം പോലും ലഭിക്കാതെ കൂടുതൽ ആളുകൾ കുഴഞ്ഞുവീണു'; സംഭവിച്ചത് വലിയ വീഴ്ചയെന്ന് നാട്ടുകാർ. വെള്ളക്കുപ്പി എറിഞ്ഞുനൽകിയതും തിരക്ക് വർധിപ്പിച്ചു