യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കൂടിയിട്ടുണ്ട് എന്ന് ആരോപിച്ച് ഭർതൃമാതാവാണ് ദുർമന്ത്രവാദം ഏർപ്പാട് ചെയ്‌തത്.