രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പുതിയ പീഡന പരാതിയിൽ യുഡിഎഫ് സ്ഥാനാർഥി ഫെനിയുടെ പേരും പുറത്തുവന്നതിന് പിന്നാലെയാണ് ഓഫീസ് പൂട്ടിയ നിലയിൽ കാണുന്നത്.