സർക്കാർ ഉടമസ്ഥതയിലുള്ള പ്രാദേശിക ശ്‌മശാനത്തിലേയ്ക്ക് മൃതദേഹം ചുമന്നുകൊണ്ടുപോയവരെ യാതൊരു ദയയും കൂടാതെ പ്രമാണിമാർ ആട്ടിപ്പായിക്കുകയായിരുന്നു.