നാട്ടുകാരും വിദേശികളും ഒരുപോലെ നാടൻ രുചികൾ തേടി മോഹനൻ ചേട്ടൻ്റെ കടയിൽ എത്തുന്നു. തലമുറകൾ കൈമാറിയ പാരമ്പര്യമാണ് ഈ ചായപ്പിടികയെ വേറിട്ട് നിർത്തുന്നത്.