മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ എം.എൽ.എ ഓഫിസിലേക്കും കലക്‌ടറേറ്റിലേക്കും മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.