വട്ടിയൂർക്കാവിൽ പ്രശാന്തും മുരളീധരനും ശ്രീലേഖയും പത്രിക സമർപ്പിച്ചു. വികസനവും രാഷ്ട്രീയവും ചർച്ചയാകുന്ന മണ്ഡലത്തിൽ ശക്തമായ ത്രികോണപ്പോരിന് കളമൊരുങ്ങി.