മെഡിക്കൽ കോളജിലെ ഈ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുമ്പോൾ അധികൃതരുടെ ഇടപെടലിനായാണ് രോഗികളും നാട്ടുകാരും കാത്തിരിക്കുന്നത്.