കേസിലെ രണ്ടാം പ്രതിയാണ് കട്ടുപൂച്ചൻ. മോഷണക്കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.