ബാംഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞശേഷം അനന്തുവിൻ്റെ ഓച്ചിറയിലെ ഒളിസങ്കേതത്തിലേക്ക് പോകുമ്പോഴാണ് പ്രതികൾ പൊലീസിൻ്റെ വലയിലായത്.