പൊലീസ് കസ്റ്റഡിയിൽ നിന്നും വിട്ടയച്ച ശേഷം രഞ്ജിത്ത് എന്ന സുഹൃത്ത് സിയാദിനെ മർദ്ദിച്ചതായാണ് മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്.