ഭഗവതി പറമ്പിൽ ചന്ദ്രൻ, അമ്മ ജാനകി എന്നിവർക്കാണ് മർദനമേറ്റത്. വണ്ടിയിൽ നിന്നുള്ള കഞ്ചാവും മദ്യക്കുപ്പിയും എവിടെ എന്ന്ചോദിച്ചായിരുന്നു ആക്രമണം