2018ലെ പ്രളയ ശേഷം 15,000 രൂപ കൊടുത്ത് അന്ന് വാങ്ങിയ തോണി തുഴഞ്ഞാണ് വീടുകളിലെത്തി കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി സലീം കരയിലെത്തിക്കുന്നത്.