വായ്‌പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് സ്ഥാപനത്തിൽ നിന്ന് ഫോൺ വന്നപ്പോഴാണ് തങ്ങൾ തട്ടിപ്പിന് ഇരയായ വിവരം അറിഞ്ഞതെന്ന് യുവതികള്‍ ആരോപിച്ചു.