കോടികൾ ചെലവിട്ട് നിർമിച്ച സ്റ്റേഡിയത്തിൽ മേൽക്കൂര ചോർച്ചയും കരാർ തുക കുടിശികയുമായതോടെ തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർണമായും നിലച്ച മട്ടിലാണ്.